Thursday, March 1, 2007

ഇറങ്ങിപ്പൊകല്‍…

ചൊര കലര്‍ന്നു മണലിനു ചൊപ്പായപ്പൊള്‍
ചൊദിക്കാതെ നാട്ടിലേക്കയാള്‍ പൊന്നു

ചൊദിക്കാതെ അവള്‍ പൊയതിനെക്കുറിച്ചു
ചുറ്റും നിറഞ്ഞ പല ഭാവത്തിലുള്ള മുഖങ്ങള്‍
ചൊദിക്കാതെ തന്നെ അയാളൊടു പറഞ്ഞു..

വലിയ വീടും , കാറും, വില പിടിച്ച തുണിത്തരങ്ങളും..
അവള്‍ക്കു വാങ്ങിക്കൊടുത്തതെല്ലാം അയാള്‍ ഓര്‍ത്തു..
പിന്നെ ആഞ്ഞു ശപിച്ചു.. "മഹാപാപി…"

പക്ഷെ ഒന്നുമെടുക്കാതെ തന്റെ പഴയൊരു ചുരിദാര്‍
മാത്രം ധരിച്ചായിരുന്നത്രെ അവള്‍
ഇറങ്ങിപ്പൊയ്ക്കളഞ്ഞത്..!


(മാര്‍ച്ച് 2007)

1 comment:

Jobish Pachat said...

ഇറങ്ങിപ്പൊകുന്നവരെക്കുറിച്ച് എന്തൊക്കെ പറയാം ?