ഇന്നു പുലരിയിലൊരു കുരുവിയെന്നൊടു
ചിരിച്ചു ചൊല്‍വൂ:
"പൊയ ജന്‍മത്തിലെങ്ങൊ
വേറിട്ടു മാറാതെ കഴിഞ്ഞൊര്‍,
നമ്മള്‍ കാലചക്രത്തിനൊടുക്കം
കണ്ണികളറ്റു പൊയൊര്‍..
ഏറെ ചിരിച്ചൊരൊടുക്കം,
കരഞ്ഞു വേര്‍ പെട്ടൊര്‍..
മറന്നു പൊയെല്ലാം മറന്നല്ലയൊ..? "
ആ മൊഴി കേട്ടൊന്നു
കണ്‍ചിമ്മി തുറന്നീടവേ-
യദ്ഭുതമാപ്പക്ഷിയെപ്പിന്നെ
കാണ്‍മതില്ലെങ്ങുമേ...!
(ഫെബ്രുവരി 2001)
No comments:
Post a Comment